തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കാണാനില്ല. മൂന്നുമാസം മുൻപ് കാണാതായ കുഞ്ഞിനെ കൊന്നതെന്ന് അമ്മയുടെ മൊഴി. തമിഴ്‌നാട് കടലൂർ സ്വദേശിനി ശ്രീപ്രിയ, സുഹൃത്ത് ജയസൂര്യൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയസൂര്യനും അച്ഛനും കുഞ്ഞിനെ മർദിച്ചുകൊന്നതെന്ന് ശ്രീപ്രിയ മൊഴി നൽകി. മൃതദേഹം ട്രെയിനിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞെന്നും മൊഴി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍